കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹരജിയാണ് കോടതി തള്ളിയത്
കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തൽ.
ഇലക്ടറൽ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തണമെന്നും എങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നു വ്യക്തമാകൂ എന്നും കോടതി.
കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരായ ഡിവൈഎഫ്ഐയും മുസ്ലിം ലീഗും കോടതിയില്‍ ആവശ്യപ്പെടും.
പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.
ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം എന്നും സുപ്രീകോടതി.
വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കി കൈപ്പുസ്തകമിറക്കി.