നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു ഗായിക സുചിത്രയുടെ ആരോപണം.
അമ്മ പ്രസിഡന്റായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്.
തമിഴ്നാട് സ്വദേശികളായ സെയ്ദ്, നവാസ്, ജയ്നുലാബ്ദീൻ എന്നിവരാണ് പിടിയിലായത്.
ഇൻഫോപാർക്ക് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നടന് സിദ്ദിഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസ് എടുത്തത്.
ഒരു ലക്ഷം രൂപയും ഫലകവും മെഡിക്കൽ ഡയറക്ടർ ഡോ: സെബാസ്റ്റ്യൻ റിയാദിൽ വെച്ച് നടന്ന ചടങ്ങിൽ ജാബിറിന് സമ്മാനിച്ചു.
കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
2024 ജൂലൈ 15 മുതലാണ് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.