യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്.
16 പുതുമുഖങ്ങൾ അടങ്ങിയ 22 അംഗ ടീമിനെ മിഥുൻ വി നയിക്കും.
സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗത്തിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ചു നൽകും
ക്യാപ്റ്റൻ ജിജോ ജോസഫാണ് രണ്ട് ഗോളും നേടിയത് '
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം തകർത്തത്.
ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം.
ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ പുതുച്ചേരിയെ തോൽപിച്ചാണ് കേരളം ഫൈനലിലെത്തിയത്.