വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും.
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം.
കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാറിനെ വിമർശിച്ചതിലാണ് കേസ്.
കാവൽ മന്ത്രിസഭയായി തുടരാൻ നിർദ്ദേശം.
വാക്സിന് എടുത്തതിനു പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.
ഇരുമ്പഴിക്ക് പിന്നിലാണെങ്കിലും രാജ്യത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര വർഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാണിച്ച് ജോളി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്കാനാവുന്നു വെന്നും കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രകാശ് ജാവഡേക്കർ പി സി ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.