ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി സ്വദേശി അഷറഫ് കരുതിവെച്ച പണമാണ് ബൈക്ക് യാത്രയ്ക്കിടെ റോഡിൽ ചിതറി വീണത്.
ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി
വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി
ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്.
ശിക്ഷയിൻ മേലുള്ള വാദമാകും നാളെ നടക്കുക.
പ്രതി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു
സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത് ജൂലൈ 28ന് ആയിരുന്നു.